2010, ഡിസംബർ 17, വെള്ളിയാഴ്‌ച

എവിടെ എന്റെ ഹിജാബ് ?

(ഭര്‍ത്താവിന്റെ  നിര്‍ബന്തത്തിനു വഴങ്ങി  ഹിജാബ്  വലിച്ചെറിഞ്ഞ  ഒരു  പെണ്‍കുട്ടിയുടെ  മനസങ്ങര്‍ഷങ്ങളുടെ  സംഭവ  കഥ )

തികച്ചും  ഇസ്ലാമികമായ  ഒരു  രാജ്യത്തായിരുന്നു  എന്റെ  ശൈഷവകാല  ജീവിതം .അതിനാല്‍  തന്നെ  അതിന്റെ  സര്‍വ  ഗുണങ്ങളും  ഞാന്‍  അനുഭവ്ച്ചു .ഇസ്ലാമികധ്യപനങ്ങള്‍  ഉള്‍ക്കൊണ്ട്  കൊണ്ട്  ഹിജാബ്  ധരിച്ച  സ്രെഷ്ടകലായ  അധ്യാപകരുടെ  ശിക്ഷണത്തില്‍  എനിക്ക്  ഇസ്ലാമിന്റെ  ഉന്നത  സംസ്കാരവും  ഉത്കൃഷ്ട  സ്വഭാവവും  
ഉള്‍ക്കൊള്ളാന്‍  സാധിച്ചു  എന്ത്  കൊണ്ടും  ഇസ്ലാമികമായ  ആ  നാട്ടില്‍  യുറോപ്പില്‍  നിന്നും  വെത്യസ്തമായ  സ്ത്രീ  സമൂഹത്തെയാണ്  തെരുവുകളില്‍  കാണാന്‍  സാധിച്ചത് .
ചെറുപ്പം  മുതലേ  'ഹിജാബ് ' എന്റെ  കൂടെപ്പിരപ്പിനെപോലെ  ആയിരുന്നു .അഭിമാനത്തോടെ  ഞാനത്  ധരിക്കുകയും  കഥ  സൂക്ഷിക്കുകയും  ചെയ്തു  പോന്നു .സ്ത്രീ  സ്വാടന്റ്രത്തെ  കുറിച്ചും  അവള്‍  വീട്  വിട്ട  പുറത്ത്  പോവുന്നതിനെക്കുരിച്ചും  മൂടുപടവും  ഹിജ്പും  വലിചെരിന്ജ്  സ്ത്രീ  പുരുഷന്മാര്‍  ഇട  കലര്‍ന്ന്  സഞ്ചരിക്കുകയും  സമ്മേളിക്കുകയും  ചെയ്യുന്നതിനെകുരിച്ചും  ഞാന്‍  കേട്ടിരുന്നു .അങ്ങിനെ  ഉള്ള  പ്രേച്ചരങ്ങല്‍ക്കൊന്നും  ഞാന്‍  പരിഗണന  കൊടുത്തിരുന്നില്ല .കാരണം  അതെല്ലാം  നിരര്തകമായിരുന്നു  എന്നാണ്  ഞാന്‍  വിശ്വസിച്ചത് .എന്നാല്‍  കപ്പല്‍  ഇച്ച്ഹിക്കുന്നിടതെക്കല്ലലോ  എല്ലായ്പ്പോഴും  കാറ്റ്  വീശുന്നത് .
അവസാനം  ഞാന്‍  വിവാഹിതയായി , വിസ്മരിപ്പിക്കുന്ന  ഭൌതിക  സൌകര്യങ്ങള്‍  ഉള്ള  സൌദ  സമാനമായ  ഒരു  വീട്ടില്‍  ഞാന്‍  എന്റെ  ഭര്‍ത്താവിനൊപ്പം  എന്റെ  മതം  അനുസരിച്  സന്തോഷത്തോടെ  താമസമാകി .മാസങ്ങള്‍  നീണ്ട  സന്തുഷ്ട  ദാമ്പത്യം .ആ  സന്തോഷത്തിന്റെ  അലയോളികല്ക്  ആകാം  കൂട്ടി  കൊണ്ട്   ഞങ്ങള്‍ക്ക്   സൗന്ദര്യവും  ആരോഗ്യവുമുള്ള  രണ്ട  കുട്ടികള്‍  പിറന്നു .കുടുംബ  ജീവിതത്തിന്റെ  യഥാര്‍ത്ഥ  അനുഭൂതി  ഞങള്‍  ആസ്വധിക്കുകയായിരുന്നു .ആയിടക്കാണ്‌  എന്റെ  ഭര്‍ത്താവിന്റെ  ചില  പുതിയ  നീക്കങ്ങള്‍ .എന്റെ  ഹിജാബ്  ഒഴിവാകാന്‍  നിര്‍ബന്ധിക്കുകയായിരുന്നു  അത് .മത  വിരുദ്ധമായ  ചില  മാസികകളും  പുസ്തകങ്ങളും  ലേഖനങ്ങളും  തുടര്‍ച്ചയായി  വായിച്ചു  കൊണ്ടിരുന്ന  അദ്ദേഹം  സ്ത്രീ  സ്വാതന്ദ്രതെ  കുറിച്ചും   പര  പുരുഷന്മാരോടൊപ്പം  അവര്‍  ലയിച്ചു  ചേരുന്നതിനെ  കുറിച്ചും  സംസാരിച്ചു  കൊണ്ടിരുന്നു .ഒരു  യഥാര്‍ത്ഥ  ഹിജാബ്  വിരോധിയായി  മാറിയ  അദ്ദേഹം  അഴിഞ്ഞാടുന്ന  സ്ത്രീകളെ  ടെലിവിഷനിലൂടെ  ദര്ശിക്കുമ്പോള്‍  ഇതാണ്  യഥാര്‍ത്ഥ  പുരോഗതി  ഇതാണ്  ജീവിതം  എന്ന്  പറഞ്ഞു  കയ്യടിച്ചു   പ്രോത്സാഹിപ്പിക്കുകയും  ചെയ്തിരുന്നു  .
'ഹിജാബ് ' ധരിക്കുന്നതിനെ  കുറിച്ച  ഞങ്ങള്‍ക്കിടയില്‍  നടന്ന  ചൂടേറിയ   വാഗ്വടങ്ങള്‍ക്കിടയില്‍  'കൂടുതല്‍  കുത്തിയാല്‍  ഇരുമ്പും  തകരും ' എന്നാ  പോലെ  എനിക്ക്  അദ്ദേഹത്തിന്  കീഴടങ്ങേണ്ടി  വന്നു .ജീവിതത്തില്‍  ഒരിക്കലും  മറക്കാനാവാത്ത  ദുര്ദിനം ..റബ്ബിനെ  മറന്നു  പിശാചിനെ  തൃപ്തി  പെടുത്തിയ  ദിവസം ...അന്ന്  ഞാന്‍  എനിക്കെതിരെ  എന്റെ  ഭര്‍ത്താവിനു  കീഴടങ്ങി ..ഞാനെന്റെ  ഹിജാബ്  ഓഒരികലയെന്ദി  വന്ന  നാള്‍  പിശാജ്  ചിരിച്ചു ..ഏറെ  സന്തോഷത്തോടെ  എന്റെ  ഭര്‍ത്താവും ....
ആ  സംഭവം  നടന്നത്  യുരോപ്പിലെക്കുള്ള  ഞങളുടെ  യാത്ര  വേളയില്‍  ആയിരുന്നു ..വിമാനത്തില്‍  ഞാന്‍  ഇരുപ്പുരപ്പിച്ചപോള്‍  എന്റെ  മൂടുപടം  അദ്ദേഹം  സര്‍വ  ശക്തിയും  എടുത്ത്  ഊരിയെടുത്തു ..പിന്നെ  ഹിജ്പും  യാത്രക്കാര്‍ക്ക്  മുന്‍പില്‍  കുടുങ്ങി  പോയ  ഞാന്‍  നിസ്സഹായതയുടെ  വിഷമ  ഗട്ടത്തില്‍  വിയര്‍ത്തു  കൊണ്ടിരുന്നു  എന്റെ  ഭര്‍ത്താവാകട്ടെ  പ്രവര്തനഗല്‍  ഹൃദയതിലനെന്നു  ആവര്‍ത്തിച്ചു  കൊണ്ടിരുന്നു ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  അനാവശ്യ  പ്രവര്തനഗളില്‍  ഏര്‍പ്പെടുന്നത് ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  തങ്ങളുടെ  കുടുംബങ്ങളെ  മാനക്കെടില്‍  ആകുന്നത് ..എത്രയോ  ഹിജാബ്  അണിഞ്ഞ  പെണ്ണുങ്ങള്‍  ആണ്  ഹൃദയം  കറുത്  ഇസ്ലാമിനെ  മോശമാകി  പെരുമാറുന്നത് ..
ഈ  വാക്കുകള്‍  എന്നെ  അസ്വസ്തമാക്കുമ്പോഴും   എന്റെ  മക്കളുടെയും   യാത്രക്കാരുടെയും  മുന്‍പില്‍  പകച്  നില്‍ക്കണേ  എനിക്ക്  സാധിചോള്ളൂ ..'ശ്രഷ്ടാവിനെതിരെ  സൃഷ്ടികള്‍ക്ക്  അനുസരണം  പാടില്ല ' എന്നാ  നബി  വചനം  എനികവിടെ  വിസ്മരിക്കേണ്ടി  വന്നു .ഫ്രാന്‍സില്‍  വിമാനം  ഇറങ്ങുമ്പോള്‍  ലജ്ജയും  ഭയവും  പിടി  കൂടിയതിനു  പുറമേ  എനിക്കേറ്റവും  പ്രിയപ്പെട്ട  'മൂടുപടം ' എനിക്ക്  വിമാനത്തില്‍  ഉപേക്ഷിക്കേണ്ടി   വന്നു .പാരിസ്  വിമാനത്താവളത്തില്‍  നില്‍ക്കുമ്പോള്‍  ആ  വിമാനം  എന്റെ  നാട്ടിലേക്  തിരിച്ച  പറക്കുന്നതിനായി  മൈകിലൂടെ  കേട്ട് .അങ്ങനെ   എന്റെ  ഹിജാബ്  എന്റെ  നാടിലെക്  മടങ്ങി  യഥാര്‍ത്ഥ  ഈമാനിന്റെ  നാടിലെക് ..ഞാനോ ..?
ദിവസങ്ങള്‍  കടന്നുപോയി  പാശ്ചാത്യ  യുറോപ്പിന്റെ  വിവിധ  സ്ഥലങ്ങളില്‍  ഞങള്‍  ചുറ്റികറങ്ങി  ആ  യാത്രകളിലൂടെ  ഞാന്‍  എന്റെ  ഹിജബിനെ  പൂര്‍ണ്ണമായി  മറന്നു .ആടമ്പര  പൂര്‍വ  മായ  ആധുനിക  വസ്ത്രങ്ങളും  എന്റെ  ജീവിത  രീതിയായി .ഏറെ  സന്തോഷത്തോടെ  എന്റെ  ഭര്‍ത്താവ  എനിക്ക്  വേണ്ടി  സമ്പത്ത്  വാരി  കോരി  ചിലവഴിച്ചു .ഇസ്ലാമിന്റെ  ആരാധന  രീതികളില്‍  ഞാന്‍  വീഴ്ച  വരുത്താന്‍  അധികം  വൈകിയില്ല .ഈ   കാലഗട്ടതിനിടയില്‍   യുറോപ്പിലെ  വഴി  വിട്ട  ജീവിത  രീതികള്‍ക്ക്  ഞാന്‍  സാക്ഷിയായി .ഭര്‍ത്താവിനും  കാമുകനും  ഇടയില്‍   വേര്‍തിരിവ്   കാണിക്കാത്തവര്‍ ,ഒരേ  സുപ്രിയയില്‍  മകളുടെ  കാമുകന്  വിരുന്നു  ഒരുക്കുന്നവര്‍ ,ഇസ്ലാമിക  നിയമങ്ങളെ  പുചിച്  തള്ളുന്നവര്‍ ,സ്ത്രീ  സ്വാതന്ദ്രതിന്റെ  പേരില്‍  പൈഷചികയിലെക്  ക്ഷേനിക്കുന്നവര്‍  സുന്ദരമായ  ജീവിത  ചുറ്റുപാടുകളില്‍  നിന്നുള്ള  എന്റെ  മാറ്റം  അവിശ്വസനീയം  ആയിരുന്നു .
ഒരു  ദിവസം  ഞങ്ങള്‍  ബ്രിട്ടനിലെ  വലിയ  ഷോപ്പുകളില്‍  കുടുംബത്തിനു  സുഹുര്തുക്കല്കും  വേണ്ടി  ആഭാരങ്ങള്‍  വാങ്ങാനായി  ച്ചുട്ടികരങ്ങുകയായിരുന്നു .എന്റെ  കണ്ണുകള്‍  മേന്മ  ഏറിയ  വസ്ത്രങ്ങളില്‍  പരതുമ്പോള്‍  യുറോപ്പിലെ  സ്ത്രീകളില്‍  നിന്നും  വെത്യസ്തായ  ഒരു  സ്ത്രീയെ  ഞാന്‍  കണ്ടു  മുട്ടി .കണ്ണുകള്‍  മാത്രം  പുറത്ത്  കാണുന്ന തല  മുതല്‍  കാല്പാതം  വരെ  പൂര്‍ണ്ണമായും  മറച്ച  'ബുര്ഖ്‌യ ' ധരിച്ച  സ്ത്രീ . അവളെ  കണ്ടപ്പോള്‍  തന്നെ  എന്റെ   മനസിന്റെ  താളം  തെറ്റി ..സമ്മാനങ്ങള്‍  കയ്യില്‍  നിന്ന്  താഴെ  വീണു ..കൈകള്‍  വിറക്കാന്‍  തുടങ്ങി ..
കൊടുങ്ങറ്റ്  പോലെ  ഞാന്‍  അവളുടെ  അടുത്തേക്  ഓടി ..എന്റെ  നെജ്ജിടുപ്പിനു  വേഗതയേറി ..അട്ഭുധതോടെ   ഞാന്‍  അവളെ  നോക്കി ..അവള്‍  എണ്ണയും  നോക്കി ..ഞങള്‍  അല്‍പ  നേരം  അങ്ങിനെ  തന്നെ  നിന്ന് .അവളുമായി  എന്തോ  അടുപ്പം  ഉള്ള  പോലെ  എനിക്ക്  തോന്നി ..ഞാന്‍  സലാം  പറഞ്ഞു  അവള്‍  സലാം  മടക്കി ..ഞാന്‍  ചോദിച്ചു  നീ  അറബി  വനിതയാണോ ? അവള്‍  പറഞ്ഞു  അല്ല  ഞാന്‍  ചോദിച്ചു  ബ്രിട്ടീഷ്‌  മുസ്ലിം  വനിതയാണോ ? അവള്‍  പറഞ്ഞു  അതെ  ..അല്ഹമ്ദുലില്ലഹ്  ഞാനും  എന്റെ  ഭര്‍ത്താവും  കുട്ടികളും  രണ്ട  വര്ഷം  മുന്പ്  ഇസ്ലാം  സ്വീകരിച്ചു ..എന്റെ  പേര്  കടെരിന്‍  എന്നായിരുന്നു  ഇപ്പോള്‍  ഖദീജ .ഞാനും  എന്റെ  ഭര്‍ത്താവും  ലണ്ടനില്‍  നടക്കുന്ന  മുസ്ലിം  വാര്‍ഷിക  സമ്മേളനത്തില്‍  പങ്കെടുക്കാന്‍  വന്നതാണ് .ഞാന്‍  ചോദിച്ചു  നീ  ബ്രിട്ടീഷ്‌  വനിതാ  ആയിട്ടും  എന്ത്  കൊണ്ട്  ഹിജാബ്  ധരിക്കുന്നത് ?..
അവള്‍  പറഞ്ഞു  നിശ്ചയം  അള്ളാഹു  ഹിജാബ്  ധരിക്കാനാണ്  നമ്മോട്  കല്‍പ്പിക്കുന്നത് ..ഹേ മുസ്ലിം  സഹോദരി .അള്ളാഹു  പറഞ്ഞതെനടാനെന്നു നീ  മനസിലാക്കണം ,,ഈ  വാക്കുകള്‍  ശ്രെദ്ധിക്കു ...
'നബിയെ  നിന്റെ  പതിനിമാരോടും  പുത്രിമാരോടും  സത്യാ  വിശ്വാസികളുടെ  സ്ട്രീകലോടുമാവര്‍  തങ്ങളുടെ  മൂടുപടങ്ങളെ  തങ്ങളുടെ  മേല്‍  താഴ്ത്തിയിടാന്‍  പറയുക  അവര്‍  തിരിച്ചരിയപെടാനും  അങ്ങനെ  അവര്‍  ശല്യം  ചെയ്യപെടാതിരിക്കാനും  അതാണ്‌  ഏറ്റവും  അനുയോജ്യമായത് 
(അഹ്സാബ്  59)


നിങ്ങള്‍  അവരോട  വല്ല  സാധനവും  ചോദിക്കുകയാണെങ്കില്‍  നിങ്ങളുടെ  മറയുടെ  പിന്നില്‍  നിന്ന്  ചോദിച്ചു  കൊള്ളുക .അതാണ്‌  നിങ്ങളുടെ  ഹൃദയങ്ങള്‍ക്കും  അവരുടെ  ഹൃദയങ്ങള്‍ക്കും  കൂടുതല്‍  സംശുധമായിട്ടുല്ലത് ."(അഹ്സാഹ്  53)
'(നബിയെ ) സത്യാ  വിശ്വാസിനികലോദ്  അവരുടെ  ദ്രിഷ്ടികള്‍  താഴ്ത്താനും  അവരുടെ  ഗുഹ്യ  അവയവങ്ങള്‍  കാത്ത്  സൂക്ഷിക്കുവാനും  പറയുക .(നൂര്‍  31)
അവരുടെ  മക്കനകള്‍  കുപ്പയ  മാരുകല്ക്  മീതെ  അവര്‍  താഴ്ത്തിയിട്ടു  കൊള്ളട്ടെ .അവരുടെ  ഭംഗി  അവര്‍  വെളിപെടുതതിരിക്കറെ (നൂര്‍ 31).
പിന്നീട്  അവള്‍  പറഞ്ഞു  'സഹോദരി  ഇതെന്ടെ  പ്രിയപ്പെട്ട  വസ്ത്രമാണ് .'ഞാന്‍  ഇതിനെ  ഏറെ  ആദരിക്കുന്നു . .അതെന്നെ  അന്യ  പുരുഷന്മാരില്‍  നിന്നും  സംരക്ഷിക്കുന്നു ..സഹോദരി  നീ   നിന്റെ  കണ്ണ്  നീര്‍  തുടക്കുക ..നിന്റെ  മോഡേണ്‍  വസ്ത്രങ്ങള്‍  നീ  ഒഴിവാക്കുക  പകരം  നീ  നിന്റെ  ഹിജബിലെക്  മടങ്ങുക ..പുതു  വിശ്വാസ്ഐ  ആയ  എനിക്ക്  നിന്നെ  ഉപദേശിക്കാന്‍  യോഗ്യതയില്ല  കാരണം  ഞാന്‍  ഇത്  വരെ  ബ്രിടനിലെ  മോശമായ  ജീവിത  ചുറ്റുപാടുകളില്‍  ജീവിച്ചവല്‍  ആണ് .എന്നാല്‍  എനിക്ക്  അള്ളാഹു  ഇതാ  എല്ലാ  നിലക്കും  ഹിദായത്  നല്‍കിയിരിക്കുന്നു .അവള്‍  സലാം  ചൊല്ലി  മടങ്ങുമ്പോള്‍   അവളുടെ  വാചകം   എന്റെ  മനസിനെ  പിടിച്ചുലച്ച  ഒരു  വാചകം  അവള്‍  കൂട്ടിച്ചേര്‍ത്തു  "നീ  വലിച്ചെറിഞ്ഞ  നിന്റെ   ഹിജാബ്  ധരിച്  കൊണ്ട്  നിന്നെ  കാണാന്‍  അള്ളാഹു  അനുഗ്രഹിക്കട്ടെ "..ഞാന്‍  എന്റെ  മനസോടു  തന്നെ  ചോദിച്ചു  എവിടെ  എന്റെ  ഹിജാബ് ?....അവസാനം  ഞാന്‍   ചെയ്ത  തെറ്റിനെ  തൌബ  ചെയ്യുവാന്‍  ഞാന്‍  തീരുമാനിച്ചു  എന്നാല്‍  ഈ  വിവരം  അറിയിച്ചപ്പോള്‍  പരിഹാസത്തോടെ  ഭര്‍ത്താവ  പറഞ്ഞത്   അത്  പഴഞ്ജന്‍  ചിന്താഗതി  ഉള്ള  ഇംഗ്ലീഷ്  കാരി  ആണ്  എന്നാണ് .എനിക്ക്  എന്റെ  നാടിലെക്  പോകണം  എന്ന്  ഭര്‍ത്താവിനോട്  ഞാന്‍  ആവശ്യപെട്  എനിക്ക്  മുന്‍പില്‍  രണ്ട  വഴികളെ  ഉണ്ടായിരുന്നുള്ളൂ .ഒന്നുകില്‍  ഭാര്തവിനോത്  ഈ  ജീവിതം  തുടരുക  അല്ലെങ്കില്‍  ഭര്‍ത്താവിനെ  വേര്പിരിന്ജ്  ജീവിക്കുക  ഒടുവില്‍  എന്റെ  ആവ്ശയം  അന്ഗീകരിച്  കൊണ്ട്  അദ്ദേഹം  നാടിലെക്  തിരിക്കാനുള്ള  തിയതി  തയ്യരാകി .അങ്ങിനെ  ഞാന്‍  എന്റെ  നാട്ടില്‍  പറന്നിറങ്ങി  ഞാന്‍  ഉപേക്ഷിച്ച  എന്റെ  ഹിജാബ്  തിര്ചെടുത്തു  കൊണ്ട്  തന്നെ ..സുരക്ഷയുടെ  പവിട്രതയുടെ  എന്റെ  ഹിജാബ് ...പ്രവാചക  പത്നിമ്മാരായ  ആയിഷ (ര ),ഹഫ്സ (ര ),സൈനബ (ര ) ..തുടങ്ങിയവര്‍  ധരിച്ച  ഹിജാബ് ...പൈശാചിക  പ്രേരണയാല്‍  തകര്‍ത്തെറിഞ്ഞ  എന്റെ  മാന്യത  ഞാന്‍  വീണ്ടെടുത്ത്‌ ...എന്റെ  പാപം  പോരുക്കപെടുവാന്‍  ഞാന്‍  സ്ത്രീകള്‍ക്കിടയില്‍  പ്രബോടനവുമായി   രംഗത്ത്  വന്നു ...സ്ത്രീ  സ്വാടന്ട്രതിന്റെ  പേരിലുള്ള  ഒച്ചപാടുകളും  സങ്ങടനകളും  മത  വിശ്വാസത്തിനു  എതിരായ  കടന്നു  കയറ്റവും  അതിനെ  തകര്‍ക്കുവാനും  നശിപ്പിക്കാനുമുള്ള  ഗൂഡാലോചന  എന്ന്  ഞാന്‍  തിരിച്ചറിഞ്ഞു ...
അല്ലാഹുവിന്റെ  അനുഗ്രഹത്താല്‍  എന്റെ  ഭര്‍ത്താവ്  പാശ്ചാതാപവുമായി  എന്റെ  മാര്‍ഗത്തിലേക്ക്  തിരിച്ചു  വന്നു ...ഒപ്പം  ഞങളുടെ  കുടുംബത്തിനു  നഷ്ടപെട്ട  ഈമാനും  ചൈതന്യവും  സന്തോഷവും  തിരിച്ചുവന്നു ..
അതിനു  ശേഷം  വീട്ടില്‍  നിന്ന്  ഹിജാബ്  ധരിച്  പുറത്തിറങ്ങുമ്പോള്‍  അള്ളാഹു  കഴിഞ്ഞാല്‍  എന്റെ  തിരിച്ച  വരവിനു  കാരണമായ  ആ  സഹോദരിയെ  ഞാന്‍  ഓര്‍ക്കും ..അവളെ  അള്ളാഹു  അനുഗ്രഹ്ക്ക്കറെ  അവള്‍  എവിടെ  ആയിരുന്നാലും ..അതെ  എന്റെ  സഹോദരിമാരെ  നിങ്ങളുടെ  ഹിജബില്‍  ഈമനുന്ദ്  അത്  വലിചെരിയതിരിക്കുക ......അല്ലഹ് കാക്കട്ടെ (ആമേന്‍)